Tags :kuwait news

പുതിയ വാർത്തകൾ രാജ്യന്തരം

കുവൈറ്റില്‍ മാരക മയക്കുമരുന്ന് ഗുളികകളും തോക്കുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍, പിടിച്ചെടുത്തത് രണ്ടര

കുവൈറ്റ്: കുവൈറ്റില്‍ മാരക മയക്കുമരുന്ന് ഗുളികകളും തോക്കുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ജനറല്‍ ഡിപ്പാര്‍ട്ട് ഫോര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ് യുവാക്കളെ പിടികൂടിയത്. രണ്ടര ലക്ഷത്തോളം ലഹരി ഗുളികകളാണ് പിടിച്ചെടുത്തതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു . ഒരു കുവൈറ്റി യുവാവും ഒരു സൗദി യുവാവുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 250000 ലഹരി ഗുളികകളും ഒരു കിലോ ശംബുവും 500 ഗ്രാം കെമിക്കലും രണ്ട് തോക്കുകളും മറ്റ് വെടിക്കോപ്പുകളും പിടിച്ചെടുത്തു. സബാഹ് അല്‍ അഹമ്മദ് പ്രദേശത്തു നിന്നാണ് […]Read More

പുതിയ വാർത്തകൾ രാജ്യന്തരം

കുവൈറ്റില്‍ ഇന്ന് 857 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 617 പേര്‍ക്ക് രോഗമുക്തിയും!

കുവൈറ്റ്‌: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു.ഇരുപത്തിനാല് മണിക്കൂറിനിടയിൽ 857 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ രോഗികൾ 91244 ആയി . ഇന്ന് 2മരണം റിപ്പോർട്ട് ചെയ്തു . 617പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 5048പുതിയ ടെസ്റ്റുകൾ നടത്തി. 9042 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത് . ഇതിൽ 89പേരുടെ നില ഗുരുതരമാണ്.  Read More

പുതിയ വാർത്തകൾ രാജ്യന്തരം

കുവൈറ്റില്‍ ഇന്ന് 619 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ്‌ : കുവൈറ്റില്‍ ഇന്ന് 619 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു ഇതോടെ രാജ്യത്ത് ആകെ രോഗികൾ 89582 ആയി . ഇന്ന് 4മരണം റിപ്പോർട്ട് ചെയ്തു . 618പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 3093പുതിയ ടെസ്റ്റുകൾ നടത്തി. 8517 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത് . ഇതിൽ 94 പേരുടെ നില ഗുരുതരമാണ്.Read More

പുതിയ വാർത്തകൾ രാജ്യന്തരം

കുവൈറ്റ്‌ സർക്കാർ പുറത്ത് വിടുന്ന കോവിഡ് കണക്കുകൾ കൃത്യം :വ്യാജ പ്രചാരണം തള്ളി

കുവൈറ്റ്:  കുവൈറ്റ്‌  സർക്കാർ പുറത്തുവിടുന്ന കോവിഡ് കേസുകളുടെ കണക്ക് കൃത്യമാണെന്ന് ആരോഗ്യ മന്ത്രാലയം . കോവിഡ് പരിശോധന നടത്താത്തയാൾക്ക് പോസിറ്റിവാണെന്ന് കഴിഞ്ഞ ദിവസം ഫോണിൽ സന്ദേശം ലഭിച്ചെന്ന റിപ്പോർട്ടുകളുടെ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.  കോവിഡ് പരിശോധന നടത്തുന്ന ഒാരോരുത്തരെയും കൃത്യമായി രജിസ്റ്റർ ചെയ്യുന്നുണ്ട്. സിവിൽ െഎഡി കാർഡ് നമ്പറും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്. ഇൗ നമ്പറിലേക്കാണ് പരിശോധനഫലം അയക്കുന്നത്. ചിലപ്പോൾ രണ്ടു വ്യക്തികൾ ഒരേ നമ്പർ നൽകിയതിനാലാവാം ഇത്തരത്തിൽ സന്ദേശം […]Read More